40000 രൂപയും പിഴയും കോടതി ഇയാൾക്ക് ശിക്ഷയായി വിധിച്ചു. കാട്ടാക്കട പോക്സോ അതിവേഗ കോടതിയുടേതാണ് വിധി, പിഴത്തുക അതിജീവിതയ്ക്ക്‌ നൽകണമെന്നും,പിഴ ഒടുക്കിയില്ല എങ്കിൽ പ്രതി ഒരു വർഷം അധിക തടവ് അനുഭവിക്കണം എന്നും കോടതി പറഞ്ഞു. കൊണ്ണിയൂർ സെന്റ് ത്രേസ്യാസ് സ്കൂളിന് സമീപം എസ് ഒ ഹൗസിൽ സത്യദാസി (63) നെയാണ് പോക്സോ കോടതി ജഡ്ജി രമേശ് കുമാർ ശിക്ഷ വിധിച്ചത്.2017 ലാണ് കേസിന് ആസ്പദമായ, സംഭവം നടന്നത് അതിജീവിതയുടെ അമ്മ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്ന സമയം അതിജീവിതയെയും, സഹോദരനെയും സംരക്ഷണത്തിനായി സത്യദാസിന്റെ വീട്ടിലാണ് നിർത്തിയിരുന്നത് അതിനിടയിലായിരുന്നു ഇയാൾ കുട്ടിയെ പീഡിപ്പിച്ചത് ആ സമയത്ത് കുട്ടി ആരോടും ഒന്നും പറഞ്ഞിരുന്നില്ല,എന്നാൽ പിന്നീട് ഒരു ദിവസം ടി വി യിൽ മറ്റൊരു പീഡന വാർത്ത കണ്ടതോടെയാണ് കുട്ടി കാര്യം വെളിപ്പെടുത്തിയത് ടിവി യിലെ പീഡന വാർത്ത കണ്ട അതിജീവിത തനിക്ക് നേരിടേണ്ടിവന്ന പീഡനം അമ്മയോട് പറയുകയായിരുന്നു കുട്ടിയുടെ വെളിപ്പെടുത്തൽ കേട്ട അമ്മ കാട്ടാക്കട പോലീസിൽ പരാതി നൽകി.

error: Content is protected !!